Tuesday, July 4, 2017

ഐ ലീഗ്, ഐഎസ്എൽ എന്നിവയെ സംബന്ധിച്ച സാങ്കേതിക വിഷയങ്ങളെക്കുറിച്ച് AFC, AIFF എന്നീ സംഘടനകൾ ഇന്ന് കൂടിക്കാഴ്ച നടത്തി




ഐ എസ്‌ എൽ, ഐ ലീഗ് എന്നിവിടങ്ങളിൽ നടപ്പിലാക്കപ്പെടുന്ന ഏകീകൃത "പ്ലയെർ കോമ്പൻസേഷൻ മോഡൽ"  നടപ്പിലാക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. 
ഈ  രണ്ട് ലീഗുകളിലെയും ഏതെങ്കിലും സ്ക്വാഡ് കളിക്കാരന് നൽകാനുള്ള  പ്രതിഫലത്തിൽ  കുറഞ്ഞ  വേതനം " നിശ്ചയിക്കും. ഇത് രണ്ട് ലീഗിലെയും എല്ലാ താരങ്ങൾക്കും ഒരു  നിശ്ചിത തുക ലഭിക്കാൻ സഹായികമാകും.

ഐ ലീഗ് ക്ലബുകളിലെ വിദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഈസ്റ്റ് ബംഗാൾ, മോഹൻബഗാൻ എന്നിവർ ആവശ്യപ്പെട്ടത്തിന്റെ   അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചർച്ച. ഐ ലീഗ്  ചാമ്പ്യൻമാരായ ഐസ്വാൾ എഫ്.സി ഉൾപ്പെടെയുള്ള പല മുൻനിര ക്ലബ്ബുകളും ഈ നിർദേശം തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഐ ലീഗ് കമ്മിറ്റി മീറ്റിങ്ങിൽ എടുക്കും. എന്നാൽ, ഈ വിഷയത്തിന്റെ സാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളും മാർഗനിർദേശങ്ങളും AFC നൽകിയിട്ടുണ്ടെന്ന്
ഹോം ഗ്രോൻ ടാലെന്റ്റ് നിയമത്തെ സംബന്ധിച്ച് അലക്സ് ഫിലിപ്സ് ഡാരെൻ ബെയ്ലി  പറഞ്ഞു. "വളർന്നുകൊണ്ടിരിക്കുന്ന പ്രതിഭകൾ  വളരെ കുറവാണ്, ഇത് പുതിയ താരങ്ങളെ കണ്ടെത്താൻ  പ്രോത്സാഹിപ്പിക്കുന്നതിന് 80 ശതമാനമായിരിക്കണം. ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങൾ
"80 ശദമാനം  ഹോം ഗ്രോൻ  ടാലന്റ്" എന്ന ആശയം ആണ് നിലവലിൽ ഉള്ളത്  , അലക്സ് ഫിലിപ്സ് കൂട്ടി ചേർത്തു .ഈ ആശയ പ്രകാരം...ഉദാഹരണത്തിന് കേരളത്തിൽ നിന്ന് ഒരു ക്ലബ്ബ് കേരളത്തിലെ തന്നെ കുട്ടികളെ തന്നെ ആയിരിക്കണം അവരുടെ അണ്ടർ 13, അണ്ടർ 15,അണ്ടർ 17. എന്നീ വിഭാഗത്തിൽ ഉൾപെടുത്തേണ്ടത് .അതായത് 80 ശതമാനം കേരളത്തിലെ കുട്ടികളും ബാക്കി 20 ശദമാനം കുട്ടികൾ മാറ്റു സംസ്ഥാനങ്ങളിൽ നിന്ന് എടുക്കാൻ പാടുള്ളു .

ഐ എസ്‌ എല്ലിന്റെയും ഐ ലീഗിന്റെയും  സമാന്തരമായുള്ളത്  ഈ സീസണിൽ മാത്രമേ നിലനിൽക്കുമെന്നും  ,എ എഫ് സി  ഒരു ഏകീകൃത ലീഗ് ഘടനയ്ക്കായുള്ള അവരുടെ നിലപാട് ആവർത്തിച്ചിട്ടുണ്ട്.
#Southsoccers

0 comments:

Post a Comment

Blog Archive

Labels

Followers